Sunday, December 11, 2011

ശുദ്ധപോക്രിത്തരം....

തമിഴ്‌ നാടിന്റെ അതിര്‍ത്തിയില്‍ തമിഴ്‌കര്‍ഷകരെന്ന പേരില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഗുണ്ടകള്‍ ആക്രമം അഴിച്ചു വിടുന്നു, ജയലളിത മുഖ്യധാര പത്രമാധ്യമങ്ങളിലൂടെ കഥകള്‍ മെനയുന്നു.ഇവിടെ രാഷ്ടീയക്കാര്‍ കത്തെഴുതിക്കലിക്കുന്നു,കേന്ദ്ര ഗവണ്മെന്റ് നിസംഗതപുലര്‍ത്തുന്നു.ഉറക്കം തൂങ്ങികളായ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഫേസ്സ്‌ബുക്കിലും ,ബ്ലോഗിലും കുറേ അലവലാതികള്‍ പോസ്റ്റെഴുതുന്നു ഈ ദരിദ്രവാസികള്‍ക്കൊന്നും വേറെ പണിയില്ലെ? ആര്‍ക്കുവേണ്ടിയാണ് ഈ പോസ്റ്റുകളും മറ്റും പടച്ചു വിടുന്നത്.മുപ്പത്തിയഞ്ചു ലക്ഷം ജീവന്‍ വെള്ളത്തില്‍ ഒലിച്ചു പോകാതിരിക്കാന്‍ അഹോരാത്രം പോസ്റ്റെഴുതിക്കൂട്ടുന്ന ബ്ലോഗര്‍മ്മാര്‍ക്ക് വിശ്വാസമുണ്ടോ ഈ കേരളത്തിലെ ജനതയെ രക്ഷിക്കാനാകുമെന്ന്?

എനിക്ക് തീരെ പ്രതീക്ഷയില്ല ,ഇവിടെ ജനകീയ സമരങ്ങളെ മൂഞ്ചിപ്പിക്കാനായി കുറേ ഷണ്ഡപാണികള്‍ അവതരിച്ചിട്ടുണ്ട്,ഫേസ്സ്ബുക്കിലും അവന്മാരായിരുന്നു ഒരു സൈഡില്‍ പാര.ജനകീയ മുന്നേറ്റങ്ങളെ വെറും തമാശായികണ്ട ഇത്തരം -----മോന്മാരെയെല്ലാം എന്തുചെയ്യണമെന്നാണ് അറിയാന്‍ മേലാത്തത്. മുല്ലപ്പെരിയാര്‍ ക്യാമ്പെയിനുകള്‍ സംഘടിപ്പിച്ചിരിക്കുന്ന ഫേസ്സ് ബുക്കില്‍ ഉള്ള പകുതിലതിധികം മലയാളികളും ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല ഇതെല്ലം വന്നാലും .പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,ആലപ്പുഴ ജില്ലകള്‍കള്‍ക്കു മാത്രം ബാധകമാകുന്ന വിഷയമായതിനാല്‍ അവിടുന്നുള്ള ഫേസ്സ് ബുക്കര്‍മാര്‍ പ്രതികരിക്കുവോ ചകുവോ എന്തു വേണേല്‍ ചെയ്യട്ട് എന്ന മട്ടിലാണ്.
ആദ്യം നന്നാവേണ്ടത് ഇവിടുത്തെ ജനങ്ങളാണ് പല പരനാറികളുടേയും പലചെറ്റത്തരങ്ങള്‍ കാണുമ്പോഴും ഓര്‍ത്തുപോകാറുണ്ട് ഈ ഡാമൊന്നു പൊട്ടി ഇവന്മാരൊന്നു ചത്തിരുന്നെങ്കിലെന്ന്....
താഴെകൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ട് ഫേസ്സ് ബുക്കില്‍ നിന്നുള്ളതാണ് അത് ബൂലോകത്തിലെ പാച്ചു എന്നബ്ലോഗര്‍ എടുത്ത പൊട്ടിപ്പൊളിഞ്ഞ മുല്ലപ്പെരിയാറിന്റെ ചിത്രങ്ങളടങ്ങുന്ന ഒരുപോസറ്റാണ് അത് പോസ്റ്റ് ചെയ്ത് 17 മണിക്കൂര്‍ കഴിഞ്ഞിട്ടും രണ്ടു ഷെയറുകള്‍ മാത്രമേ നടന്നിട്ടുള്ളു അതും ലേഖകന്‍ തന്നെ ചെയ്തതുമാണ്.കാര്യം ഇതൊന്നും ഈ ലോകത്തിനെ അറിയിക്കാനുള്ളതല്ലല്ലൊ.

ഇനി താഴെക്കൊടുത്തിരുക്കുന്ന ചിത്രവും ഫേസ്സ് ബുക്കില്‍ നിന്നും എടുത്തതാണ് ,ഈ ലോകം അറിയേണ്ട ഒരു തത്വം വളരെ ലാഘവമായി പറഞ്ഞിരിക്കയാണ്.തേങ്ങാപൊതിക്കാന്‍ പാരതന്നെ വേണം അല്ലാതെ സൂചികൊണ്ട് പറ്റില്ലല്ലോയെന്ന്,കാവ്യാ മാധവനെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ പോസ്റ്റ് വെറും 8 മണിക്കൂര്‍കൊണ്ട് ഷെയര്‍ചെയ്തത് 20 പേരാണ്. ശുദ്ധ തന്തയില്ലാഴികയെ പ്രോത്സാഹിപ്പിക്കാന്‍ മലയാളികാണിക്കുന്ന ഉത്സാഹം..!! ഇത്തരം ഞരമ്പുരോഗത്തിന് മലയാളിയെ ചികിത്സിക്കേണ്ടിയ സമയം അതിക്രമിച്ചിരിക്കുന്നു,

ഇത്തരം പോക്രിത്തരങ്ങള്‍ കണ്ടുരസിക്കുമ്പോള്‍ താനെ സ്‌ഖലനമുണ്ടാവുന്നെങ്കില്‍ എത്രയും പെട്ടന്ന് ആശുപത്രിയില്‍ പോകേണ്ടതാണ്.ഇല്ലെങ്കില്‍ നിന്റെയൊക്കെ പെണ്ണുമ്പിള്ളമാര്‍, നീയൊക്കെ ഉറങ്ങിക്കിടക്കുമ്പോള്‍ ,അയല്പക്കക്കാരനെ കൂടെ വിളിച്ചു കിടത്തും...ജാഗ്രതൈ..

Friday, December 09, 2011

നിരോധിട്ട ഡെമോക്രസ്സി..


കേന്ദ്രമന്ത്രി കപില്‍ സിബിലിനും കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിനും സോഷ്യല്‍ നെറ്റുവര്‍ക്കുകളെ ഭയമെടുത്തുതുടങ്ങിയിരിക്കുന്നു. വരുന്ന ഇലക്ഷണില്‍ കോണ്‍ഗ്രസിന്റെ ചാരിത്ര്യം സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിക്കാര്‍ കളഞ്ഞു കുളിക്കാതിരിക്കാനുള്ള മുന്‍‌കരുതല്‍ നടപടിയായാണ് സെന്‍സറിം‌എന്ന നിരോധ് അണിയിക്കാന്‍ കപില്‍ സിബില്‍ നിര്‍ബന്ധിതനായത്.ആ ഭീരുത്വം മറച്ചുവെക്കാനായി മതനിന്ദാപരമായ പ്രകോപനങ്ങളെ പഴിചാരിക്കൊണ്ടാണ് ഈ മരമണ്ടന്‍ രംഗത്തു വന്നിട്ടുള്ളത്.

ഇവിടുത്തെ മുഖ്യധാരാപത്രങ്ങളിലെ ചളിപ്പുവാര്‍ത്തകള്‍ സെന്‍സര്‍ചെയ്യാന്‍ കഴിവില്ലാത്ത ഊച്ചാളി രാഷ്ടീയക്കാരന്മാര്‍ക്ക് പൊതുജനം പ്രതികരിക്കുമെന്നുകണ്ടപ്പോള്‍ ചൊറിച്ചില്‍ തുടങ്ങി,മുഖ്യധാരമധ്യമങ്ങളിലൂടെ നിങ്ങള്‍ പടച്ചു വിടുന്ന വാര്‍ത്തകള്‍ മത്രം വിശ്വസിച്ച് കഴിഞ്ഞുകൂടൂന്ന ഒരുപറ്റം നട്ടെല്ലില്ലാത്ത ജനതയെയാണാവശ്യമെന്ന് ഇത്തരം ചെറ്റത്തരങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും,ഇവിടെ കബില്‍ സിബില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അജണ്ഡയെന്താണ് ?അടിയന്തിരാവസ്ഥയുടേതല്ലെ?

ഒരു പൌരന്‍ എന്തു ചിന്തിക്കണം ,എന്തുചിന്തിക്കരുതെന്നു തീരുമാനിക്കുന്നത് രാജ്യംഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കന്മാരും,അവരുടെ ഓഫീസ്സുമല്ല.സോണിയാഗന്ധിയും,മന്മോഹന്‍ സിംങ് ഇവരൊന്നും വിമര്‍ശിക്കപ്പെടാന്‍ പാടില്ലാത്ത ദൈവങ്ങളാണെന്നും അങ്ങനെ അവരെ വിമര്‍ശിക്കുന്നവരെ രാഷ്ട്രീയമായിനേരിടാമെന്നും കബിലിന്‍ തോന്നുന്നുണ്ടെങ്കില്‍ , അതു വെറുതെയാ..! അധികാരം കയ്യിലിരിക്കുന്ന അഹങ്കാരത്തില്‍ ഭരണഘടന പൌരനു നല്‍കിയിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ സെന്‍സര്‍ചെയ്യാനിറങ്ങിയിരിക്കുന്ന തനാരുവാ.? ഭരണഘടനക്കു മുമ്പില്‍ താനും ഒരു സാദാരണ പൌരനാണെന്ന കാര്യം കബില്‍ സിബില്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയാണൊ?

കോണ്‍ഗ്രസ്സിന്റെ ഏകാധിപത്യ ഭരണ സംവിധാനം ജനങ്ങളിലേക്ക് പതിയെ അടിച്ചേല്‍പ്പിച്ച് കോണ്‍ഗ്രസ്സ് വിധേയത്വം ജങ്ങളില്‍ വളര്‍ത്താനുള്ള കുത്സിത ശ്രമായിമാത്രമെ ഇതിനെകാണാന്‍ കഴിയുള്ളു, അതിന്റെ ആവശ്യം ഇപ്പോള്‍ കോണ്‍ഗ്രസ്സിനു സംജാതമായിരിക്കയാണ്. വരുന്ന പാര്‍ളമെന്റ് ഇലക്ഷനില്‍ കോണ്‍ഗ്രസ്സ് വിരുദ്ധ തരങ്കം സോഷ്യല്‍നെറ്റ്വര്‍ക്ക് മീഡിയയിലൂടെ ഉണ്ടാകുമെന്ന തിരിച്ചറിവാണ് കബില്‍ സിബിലിനെ ഇങ്ങനൊരു ചെറ്റത്തരം കാണിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍നെറ്റുവര്‍ക്കുകളില്‍ നിന്നും സ്‌ഖലിക്കുന്ന ബീജങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസ്സിന്റെ ഗര്‍ഭപാത്രത്തിലെ അവിശുദ്ധ ജന്മങ്ങളാകാതിരിക്കാനാണ് ഈ നിരോധ് അണിയിക്കുന്നത്,സെന്‍സറിങല്ല അതുപോലെ എന്തോ ഒന്നെന്നാണ് കബില്‍ പറയുന്നത്.


Thursday, December 08, 2011

വീരുവിന് സ്നേഹപൂര്‍വ്വം........


ഇന്‍ഡോറില്‍ ഇന്നു നടന്ന ഏകദിനത്തില്‍ നീ ബാറ്റേന്തുമ്പോള്‍ ഞാന്‍ നിന്നെ കണ്ടിരുന്നു,കഴിഞ്ഞ ദിവസത്തെ തോല്‍വികാരണം വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു,പക്ഷേ.മനസ്സുകൊണ്ട് ആഗ്രഹിച്ചുപോയി വീരു നീയിന്നൊരു സെഞ്ച്വറിയെങ്കിലും അടിച്ചിരുന്നെങ്കിലെന്ന്. നിരാശപ്പെടുത്തിയില്ല 51ബോളില്‍ അര്‍ദ്ധസെഞ്ച്വറിതികച്ചപ്പോള്‍ ആശ്വസിച്ചു ,പത്തൊമുപ്പതോ പന്തുകൂടി നേരിട്ടാല്‍ വീരു വീണ്ടും ഒരു സെഞ്ച്വറി തികക്കുമെന്നുറപ്പിച്ചു.എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് 18 ബോളുകള്‍ കൂടിനേരിട്ടപ്പോള്‍ സെഞ്ചറികടന്നു.“വീരു...! വീരുവിനേക്കൊണ്ടു മാത്രം കഴിയാവുന്ന ഒന്ന്.43.2 മത്തെ ഓവറില്‍ നീ 197 ഏഴാമത്തെ റണ്ണില്‍ സെയ്‌ത് അന്‍‌വറിനേയും താണ്ടി നില്‍ക്കുമ്പോള്‍ ഒന്നു പ്രതീക്ഷിച്ചു ഒരു സിക്സറിലൂടെ നീ 200 കടക്കുമെന്ന്,എന്നാല്‍ അല്പം നിരാശപരത്തിക്കൊണ്ട് ആന്ദ്രെ റൂസ്സലിനെ ബാക്ക്വേഡ് പോയന്റിലേക്ക് ഫോറടിച്ച് നീ ഡബിള്‍ സെഞ്ച്വറികടക്കുമ്പോള്‍ ഞങ്ങള്‍ അല്പനേരത്തേക്കെങ്കിലും മറന്നത് ഒരു വലിയ ദുഃഖമായിരുന്നു..മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വഞ്ചിതരായി ദുഃഖിച്ചിരുന്ന ഞങ്ങള്‍ മനസ്സു തുറന്ന് സന്തോഷിച്ച നിമിഷങ്ങളായിരുന്നു അത്. നമ്മുടെയെല്ലാമായ സച്ചുവിന്റെ റെക്കോഡ് തകര്‍ത്തെറിഞ്ഞുകൊണ്ട് ഒരു വിക്കൃതിച്ചെക്കനെപ്പോലെ ക്രീസില്‍ നില്‍ക്കുമ്പോള്‍ കെട്ടിപ്പിടിച്ചൊരു ഉമ്മതരാന്‍ തോന്നിപ്പോയി.എന്തൊരു പ്രകടനാമായുരുന്നു പഹയാ ഇത്?!!,രണ്ടു വര്‍ഷം മുമ്പ് ഗ്വാളിയറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്‍ നേടിയ ഡബിള്‍ സെഞ്ച്വറി(200)യാണ് വിസ്മൃതിയിലായത്. സെയ്ത് അന്‍‌വര്‍ എന്ന പാകിസ്ഥാന്‍ കാരന്‍ 1997-ല്‍ ചേപ്പാക്കം സ്റ്റേഡിയത്തി ഇന്‍ഡ്യക്കെതിരെ നേടിയ194 എന്ന സ്കോര്‍ പതിമൂന്ന് വര്‍ഷങ്ങളോളംഇന്‍ഡ്യന്‍ ആരാധകര്‍ മനസ്സിലെ ഉണങ്ങാത്ത മുറിവായി കൊണ്ടു നടക്കുമ്പോളാണ് സച്ചിന്‍200 റണ്‍സ്സ് എടുത്ത് ആ മുറിവുണക്കുന്നത്.

അമ്മച്ചി കറന്നു വെച്ചിരുന്ന എരുമപ്പാലു മുഴുവന്‍ കുടിച്ചു തീര്‍ത്ത് വീട്ടുകാരെ മുടിപ്പിക്കുമ്പോള്‍, അമ്മ നിന്നെ ഒരുപാട് വഴക്കു പറഞ്ഞിട്ടുണ്ടാവും,തല്ലിയിട്ടുണ്ടാവും.സാരനില്ല ,അങ്ങനെ നിന്നെ തല്ലിയിട്ടുണ്ടെങ്കില്‍ ആ അമ്മ ഇപ്പോള്‍ പശ്ചാതപിക്കുന്നുണ്ടാവും,ആനന്ദക്കണ്ണീര്‍കൊണ്ടവര്‍ ഈ ദിനം ആഘോഷിക്കുന്നുണ്ടാവും.കുടിച്ച എരുമപ്പാലിന്റെ കരുത്തു മുഴുവന്‍ ബാറ്റിലേക്കാവാഹിച്ച് കരീബിയന്‍ കുതിരവേഗത്തിനെ തല്ലിയകറ്റുമ്പോള്‍ കരീബിയക്കാര്‍ പഴയ കാല ടീമിന്റെ നിഴല്‍‌പോലുമായിരുന്നില്ല.71 പന്തില്‍ 5 സിക്സറുകളുടെ അകമ്പടിയോടുകൂടി സെഞ്ച്വറിപൂര്‍ത്തിയാക്കിയ നീ 149 പന്തില്‍നിന്നും219 റണ്‍സ്സ് നേടി ചരിത്രത്തിന്റെ കൊടുമുടിയില്‍ ഉപവിഷ്ടനാകുന്നത് അത്ഭുതത്തോടെ നോക്കിനിന്നു,അതിന് 25 ബൌണ്ടറികളുടേയും,7 സിക്സറുകളുടേയും തോരണങ്ങളും ഉണ്ടായിരുന്നു.എത്ര മനോഹരമായ ഒരിന്നിംഗ്‌സ്.!! അപ്പോഴും മിച്ചമുണ്ടായിരുന്ന നാലോവര്‍ കൂടി നീ ക്രീസ്സില്‍ നിന്നിരുന്നെങ്കിലെന്ന് അത്യാഗ്രഹം തോന്നിപ്പോയി,250 റണ്‍സെങ്കിലും എടുത്തിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു.നിന്നില്‍നിന്നും ഞങ്ങള്‍ അമിതമായി പ്രതീക്ഷിക്കയാണോ എന്നറിയില്ല. പക്ഷേ...ഇനിയും നിന്നില്‍നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,ഒരുപാടൊരുപാട് റെക്കോഡുകള്‍.....ഗ്യാലറികളെ ഇളക്കിമറിക്കുന്ന നിന്റെ ബാറ്റിംഗ് പ്രതിഭാസത്തിന് ഒരിക്കലും മങ്ങലേല്‍ക്കാതിരിക്കാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു...ആശംസകള്‍..നൂറുനൂറാശംസകള്‍..

Friday, December 02, 2011

കേരളത്തെ ഒറ്റിയ ഷണ്ഡന്മാര്‍


തമിഴ്‌നാട്ടില്‍ ഒരു പഴമൊഴിയുണ്ട്. “കാട്ടിക്കൊടുപ്പാന്‍ തമിഴന്‍,കൂട്ടിക്കൊടുപ്പാന്‍ മലയാളത്താന്‍”.ഈ പഴമൊഴി ഇന്ന് സത്യമായി ,കേരളരാഷ്ട്രീയത്തിലെ കൂട്ടിക്കൊടുപ്പുകാരായ മൂരാച്ചികള്‍ കേരളത്തിലെ മുപ്പത്‌
ലക്ഷം ജനങ്ങളെ കൂട്ടിക്കൊടുത്തു. ഈ ഡാഷ്‌ മോന്മാരെ ഇനി വിശ്വസിച്ചിട്ടു കാര്യമില്ല.ജനങ്ങള്‍ ചപ്പാത്തിലേക്ക് നീങ്ങുകകതന്നെ വേണം.ഉമ്മന്‍‌ ചാണ്ടിയുടെ ഊമ്പിയ ഭരണത്തില്‍ വെച്ചുതന്നെ കേരളത്തിന്റെ രാഷ്ട്രീയ ,അധികാര മൂരാച്ചികളെ നാടുകടത്തണം. ജനങ്ങളുടെ ആശങ്കകള്‍ നീക്കാന്‍ ഉടനെ എന്തെങ്കിലും ചെയ്യണമെന്ന് കേന്ദ്രത്തിലെ മൂരാച്ചികള്‍ പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല.ഇത്രപെട്ടന്ന് അണ്ണാക്കില്‍ പൊളിച്ചു വെക്കുമെന്ന്.
തമിഴ്‌നാടിനോട് കൂറുപുലത്തിനടന്ന ഒരു പരനാറിയെ കേരളത്തിലെ അഡ്വേക്കേറ്റ് ജനറലാക്കി,കേരളത്തെ മുഴുവന്‍ ചതിച്ച കോപ്പന്മാരെ ഇനി കേരളത്തിനു വേണോ വേണ്ടയോയെന്ന് തീരുമാനിക്കാന്‍ കേരളജന ഇനിയു അമാന്തിക്കരുത്‌.ചപ്പാത്തില്‍ വര്‍ഷങ്ങളായി സമരംചെയ്യുന്ന തദ്ദേശവാസികളുടെ സമരത്തില്‍ കേരളജനതമുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് പിന്‍തുണ നല്‍കണം,നേതൃത്വം നല്‍കാന്‍ ഇവിടുത്തെ രാഷ്ട്രീയ നേതാക്കന്മാരെ പ്രതീക്ഷിക്കരുത്.കൂടെനിന്ന് കൂട്ടിക്കൊടുത്തുകളയും.എ.ജിയുടെ പ്രസ്താവന കേരള ഗവണ്മെന്റിയാണെന്ന് അറിഞ്ഞ സ്ഥിതിക്ക് ഒരു കാര്യം വ്യക്തമാവുകയാണ് ഇതുവരെ നടന്നതെല്ലാം കേരളജനതയെ വിഢികളാക്കാനുള്ള പ്രച്ഛന്ന വേഷമായിരുന്നു,തമിഴ്‌നാടിന്റെ കോഴപ്പണം വാങ്ങി കേരളജനതയെ ഊമ്പിക്കുകയായിരുന്നു.

കരുതിയിരുന്നോ,ചെറ്റകളെ നിന്നെയൊക്കെ ജനം തെരുവിലിട്ട് പേപ്പട്ടിയേതല്ലുന്നപോലെ തല്ലിക്കൊല്ലും.


Thursday, December 01, 2011

ജല സംഭരണികള്‍ ജലബോംബുകള്‍




മുല്ലപ്പെരിയാറും മലയാളിയും ചില മഞ്ഞകൊണവതിയാരവും


മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാലും ഇവിടെ മുപ്പത്‌ലക്ഷം ജീവന്‍ പോയാലും യാതൊരു കുഴപ്പവുമില്ലാത്ത ചില മറ്റവന്മാരുണ്ട്,ഓണ്‍ലൈനിന്റെ മറവിലിരുന്നുകൊണ്ട് മഞ്ഞകൊണവതിയാരം വിളമ്പുന്ന ഇത്തരം ചെറ്റകളാണ് കേരളത്തിന്റെ ശാപം,ഇവന്മാരെയൊക്കെകാണുമ്പോള്‍ സഹതാപം തോന്നുന്നു.കറുത്തവാവിന് ആളുമാറിജനിച്ച
ജന്മങ്ങള്‍.ഇവന്മാര്‍ക്കൊക്കെ ഒരു വിചാരമുണ്ട് എന്തെങ്കിലും അപശബ്ദ്ങ്ങള്‍ പുറപ്പെടുവിച്ചാല്‍ സമൂഹത്തില്‍ വേറിട്ട ശബ്ദമാകുമെന്ന്.ഇവര്‍ സ്വയം ബുജികളായി ചിത്രീകരിക്കും,മുടന്തന്‍ ന്യായീകരണങ്ങള്‍ നിരത്തി കൈയ്യടി നേടുകയാണ് ലക്ഷ്യം,ഇത്തരം ഞരമ്പുകള്‍ക്ക് ഇതേ അസുഖമുള്ള മറ്റുഞരമ്പുകള്‍ കമന്റാനും കാണും.

കേരളത്തില്‍ ഭരിക്കുന്നത് ദേശീയപാര്‍ട്ടികളായിപ്പോയി.തമിഴ്‌നാട്ടിലെപ്പോലെ പ്രാദേശികപാര്‍ട്ടികളും,വൈക്കോയെപ്പോലെ ഒരു തീവ്രവാദിയും കേരളത്തിനില്ലാതെ പോയി,കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായിക്കഴിഞ്ഞതിനു ശേഷമാണ് കാര്യത്തിന്റെ ഗൌരവംപോലുംചിലനേതാക്കള്‍ മനസ്സിലാക്കിയത്, മുല്ലപ്പെരിയാര്‍ഡാമിനെന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ക്ക് പിന്നെ പുറത്തിറങ്ങണമെങ്കില്‍ ജഡിയൂരി തലയിലിടേണ്ടി വരുമെന്ന തിരിച്ചറിവ് അവര്‍ക്കു വന്നുതുടങ്ങി. ഒരുകാര്യം ഉറപ്പായി ഇനിയാരെല്ലാം സമ്മതിച്ചലും ഇല്ലെങ്കിലും ജനങ്ങള്‍ നോക്കിക്കൊള്ളും. രാഷ്‌ട്രീയ പാര്‍ട്ടികളില്‍നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. അവരെല്ലാം ഇന്‍ഡ്യന്‍ ഭരണ നേതൃത്വത്തിനു ചുക്കാന്‍പിടിക്കുന്ന തമിഴക രാഷ്ടീയത്തിന്റെ ഘടകകക്ഷികളാണ്,അവരെ നിയന്ത്രിക്കുന്നത് ഡെല്‍ഹിയിലെ തമ്പുരാക്കന്മാരാണ്.
മനുഷ്യാവകാശ കമ്മിഷന്‍ എന്നൊരു വിഭാഗം ഉണ്ട്.ശമ്പളം കൊടുക്കുന്നത് കേന്ദ്രമായതിനാല്‍ ,വെടിവെപ്പിനേയും ന്യായികരിക്കും.മുപ്പത്ത്‌ ലക്ഷം ചത്താലും ന്യായികരിക്കും.നാട്ടിലെ സാദാരണക്കാരായ പാവങ്ങളെ കൊന്നൊടുക്കിയ തീവ്രവാദികളെ മാനുഷീകപരിഗണന നല്‍കി വിട്ടയക്കും.ചത്തുകഴിഞ്ഞ് ഒരു ഒരുകമ്മിഷനെ നിയോഗിക്കും,കമ്മിഷന്‍ അഞ്ചാറു വര്‍ഷം അതും കൊണ്ട് നടക്കും സര്‍ക്കാര്‍ചിലവില്‍ തിന്നാനും കുടിക്കാനും കിട്ടുന്നതല്ലെ. കേന്ദ്രത്തിനൊന്നും ഈ മൂന്നലു ജില്ലയിലെ പത്തുമുപ്പത് ലക്ഷം ജനങ്ങളേക്കൊണ്ട് ഒരുപ്രയോജനവും ഇല്ല വോട്ടര്‍പ്പട്ടികയില്‍ നിന്നും ഇത്രയുമെണ്ണത്തിന്റെ പേരു പോയതുകൊണ്ട് കേന്ദ്രത്തില്‍ ഭരണമൊന്നും നഷ്ടപ്പെടില്ല ,അങ്ങനെയാണൊ തമിഴ്‌നാടിന്റെ കാര്യം ,അവിടെ ഒരാള്‍ വിചാരിച്ചാല്‍ കേന്ദ്രത്തില്‍ കസേരമറിയും.
ദുരന്തം ഒഴിവാക്കുന്നതിനേപറ്റി ചിന്തിക്കുന്നതിനു പകരം ദുരന്തം സംഭവിച്ചുകഴിഞ്ഞാല്‍ ചെയ്യേണ്ട നടപടികളേക്കുറിച്ചാണ് ഇവറ്റകള്‍ക്ക് ചിന്ത,മുപ്പതുലക്ഷം പേരെ രണ്ടു ദിവസത്തിനകം മറവുചെയ്യാനുള്ള കപ്പാസിറ്റി കേരളസര്‍ക്കാരിനില്ല.മുന്‍സിപ്പാലിറ്റിയിലെ കുപ്പമാറ്റാന്‍ കഴിവില്ലാത്ത സര്‍ക്കാരാണെന്ന കാര്യം ഓര്‍മ്മവേണം.പര്‍ച്ചവ്യാധികള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് പകരാതിരിക്കാന്‍ മുന്‍‌കരുതല്‍ നടപടി എടുക്കണം, അവരിലാര്‍ക്കെങ്കിലും വ്യാധിവന്നു ചത്താല്‍ കേന്ദ്രത്തിലെ ഭരണം അതോടെ അവസാനിക്കും.

Twitter Delicious Facebook Digg Stumbleupon Favorites More